പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിക്ക് പിന്നാലെ രാജ്യമാകെ ചർച്ച ചെയ്തത് രണ്ട് വനിതകളുടെ പേരായിരുന്നു - വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും. ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യത്തോട് പറയാൻ നിയോഗിക്കപ്പെട്ടത് ഈ രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥകളായിരുന്നു. ......
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീരകരരെ ആയിരുന്നെന്നും എന്നാൽ, പാക് സൈന്യവും ഭീകർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സൈന്യം. ഉന്നത സൈനിക ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ചൈനീസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ചെങ്കിലും ലക്ഷ്യം കണ്ടില്ലെന്നും എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. ......
കർണാടകം: മത്സ്യ,സമുദ്രവിഭവ ഗവേഷണമേഖലയിൽ നിർണ്ണായക സംഭാവനകൾ ചെയ്ത പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച്( ഐ സി എ ആർ) മുൻ ഡയറക്ടർ ജനറലുമായ പത്മശ്രീ സുബ്ബണ്ണ അയ്യപ്പന്റെ മരണത്തിലെ ദുരൂഹത വിട്ടുമാറുന്നില്ല. ഐസിഎആറിൽ വിരമിച്ച ഡോക്ടർ സുബ്ബണ്ണ അയ്യപ്പൻ മൈസൂരുവിലെ വിദ്യാരണ്യപുരയിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്. ......
ജയ്പൂർ: വലുതാകുമ്പോൾ സൈന്യത്തിൽ ചേർന്ന് അച്ഛന്റെ മരണത്തിന് എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് വീരമൃത്യു വരിച്ച സൈനികന്റെ മകൾ. ജമ്മു കശ്മീരിലെ ഉധംപൂരിൽ പാകിസ്താൻറെ ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരേന്ദ്രകുമാർ മൊഗെയുടെ പതിനൊന്ന് വയസുള്ള മകളുടെ പ്രതികരണമാണിത്. ......
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ മലാഡ് മാൽവണി സ്വദേശിനിയായ 40 വയസ്സുകാരിക്കെതിരെയാണു നടപടി. ......
"ഓപ്പറേഷൻ സിന്ദൂർ" എന്ന സൈനിക നടപടിയുടെ പേര് ഒരു സ്വകാര്യ വ്യക്തി ട്രേഡ്മാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വിഷയമാണ് ഇപ്പോൾ നിയമത്തിന്റെ മുന്നിൽ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിക്കുള്ളിലും പുറത്തുമുള്ള ഭീകരവാദത്തിനെതിരായ പോരാട്ടങ്ങൾക്ക് നൽകിയിട്ടുള്ള "ഓപ്പറേഷൻ സിന്ദൂർ" എന്ന പേര് ഒരു സ്വകാര്യ വ്യക്തി സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി (PIL) സമർപ്പിക്കപ്പെട്ടിരിക്കുന്നത്.
ദേവ് അശിഷ് ദുബെ എന്ന വ്യക്തിയാണ് ഈ നീക്കത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്. ......
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും മകൾക്കും നേരെ സൈബർ ആക്രമണം. ഇതോടെ മിസ്രി തന്റെ സമൂഹമാധ്യമ അക്കൗണ്ട് ലോക്ക് ചെയ്തു. ഇന്ത്യ–പാക്ക് സംഘർഷ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനങ്ങൾ രാജ്യത്തെ അറിയിക്കുന്നതിനു മുന്നിൽനിന്ന ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി. വഞ്ചകൻ, ദേശദ്രോഹി തുടങ്ങിയ ആക്ഷേപങ്ങളാണ് മിസ്രിക്കെതിരെ ഒരു വിഭാഗം ഉയർത്തുന്നത്.
ഇന്ത്യ - പാക് സംഘർഷം തുടങ്ങിയതിന് പിന്നാലെ സൈനിക നടപടികൾ സംബന്ധിച്ച വിവരങ്ങൾ വാർത്താ സമ്മേളനം നടത്തി അറിയിച്ചിരുന്നത് വിക്രം മിസ്രിയുടെ നേതൃത്വത്തിലായിരുന്നു. ......
പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരവാദികളെ വധിച്ചെന്ന് സൈന്യം. ഇന്ത്യയുടെ കര–നാവിക–വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ഏകദേശം 20000 പേർ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ധീരതക്കും ത്യാഗത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച് കൂറ്റൻ റാലി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ജാഥയില്‍ ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാള്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ ശെല്‍വപെരുന്തഗൈ, വിസികെ നേതാവ് തോല് തിരുമാവളവൻ, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎല്‍ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി.കെ ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു. ......
കൊറിയർ വഴി ലക്ഷങ്ങളുടെ കൊക്കെയ്ൻ വാങ്ങിയ യുവതി അറസ്റ്റിൽ. ഹൈദരാബാദിലുള്ള ആശുപത്രിയിലെ സിഇഒ ആയ നമ്രത ചിഗുരുപതിയാണ് അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായ വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് മുപ്പത്തിനാലുകാരിയായ നമ്രത പിടിയിലായത്. ......